നാലു ചുറ്റുമായി വ്യാപിച്ച യുദ്ധത്തിന്റെ നടുക്കടലിലായിരിക്കുകയാണ് ഇസ്രയേല്‍. എല്ലാ യുദ്ധനിയമങ്ങളും ലംഘിച്ചുകൊണ്ട് സഖ്യകക്ഷികളുടെയൊന്നും അഭിപ്രായം വകവെക്കാതെ 12 മാസമായി തുടര്‍ന്നുപോന്ന
യുനൈറ്റഡ് നേഷൻസ്: പശ്ചിമേഷ്യയെ ആകെ യുദ്ധത്തിലേക്ക് വലിച്ചിഴക്കാനാണ് ഇസ്രയേൽ ആഗ്രഹിക്കുന്നതെന്നും യുദ്ധം മേഖലയാകെ വ്യാപിച്ചാൽ തിരിച്ചുപോക്കില്ലാത്ത പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും മുന്നറിയിപ്പുമായി
ഇറാൻ മുൻ പ്രസിഡൻ്റിനെ ഇസ്രയേൽ വകവരുത്തിയതാണെന്ന് തെളിഞ്ഞാൽ അതിന് വലിയ വില തന്നെ ഇസ്രയേൽ കൊടുക്കേണ്ടി വരും. ലോക രാജ്യങ്ങളിൽ
ലെബനൻ സായുധ സംഘമായ ഹിസ്‌ബുള്ള അംഗങ്ങളുടെ പേജറുകളും വാക്കി ടോക്കിയും ഉപയോഗിച്ച് ഇസ്രയേൽ സ്ഫോടനം നടത്തിയതിന് പിന്നാലെ എല്ലാ ആശയവിനിമയ
ടെഹ്റാൻ: ഇറാനിലെ കല്‍ക്കരി ഖനി സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 51 ആയി. 20 പേർക്ക് പരിക്കേറ്റു. പൊട്ടിത്തെറിക്ക് കാരണമായത് മീഥെയ്ൻ
ടെഹ്റാന്‍: ഇസ്രയേല്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിയ ഇറാനിലെ സായുധ സംഘമായ ഹിസ്ബുള്ളയ്‌ക്കെതിരേ നടന്ന പേജര്‍, വാക്കി ടോക്കി സ്‌ഫോടനങ്ങളില്‍ 39
ഇസ്രയേലുമായുള്ള സകല സാമ്പത്തിക ബന്ധവും മുസ്ലിം രാജ്യങ്ങൾ അവസാനിപ്പിക്കണമെന്ന് ഇറാൻ പരമോന്നത നേതാവ്. പ്രമുഖ ചില മുസ്ലീം രാജ്യങ്ങൾ ഇപ്പോഴും
പലസ്തീന്‍ ജനതയ്ക്ക് പിന്തുണ നല്‍കുന്നതിനായി ലോകമെമ്പാടുമുള്ള മുസ്ലീം രാജ്യങ്ങള്‍ ഇസ്രായേലുമായുള്ള സാമ്പത്തിക ബന്ധം വിച്ഛേദിക്കണമെന്ന് ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല
ഇസ്രയേലിൽ വൻ ആക്രമണത്തിന് ഇറാൻ നീക്കം. ഇസ്രയേൽ പ്രധാനമന്ത്രി ഉൾപ്പെടെയുള്ളവരെ ലക്ഷ്യമിട്ട നീക്കത്തിൽ പങ്കാളിയായ ഒരു ഇസ്രയേലി പൗരൻ അറസ്റ്റിൽ,
തുടര്‍ച്ചയായി രണ്ടുദിവസം വയര്‍ലെസ് കമ്മ്യൂണിക്കേഷന്‍ ഉപകരണങ്ങള്‍ ഉപയോഗിച്ച് ഇസ്രയേല്‍ ചാര സംഘടനയായ മൊസാദ് ലെബനനില്‍ നടത്തിയ സ്‌ഫോടന പരമ്പര ലോകത്തെത്തന്നെ