ഗാസ: ഒക്ടോബര്‍ ഏഴിലെ ഹമാസ് ആക്രമണത്തിന് പിന്നാലെ ഗാസയില്‍ ഇസ്രയേല്‍ നടത്തിയിട്ടുള്ള സൈനിക നടപടിയില്‍ 40000 ത്തിലധികം ആളുകള്‍ കൊല്ലപ്പെട്ടതായി
ന്യൂഡല്‍ഹി: ഇസ്രയേലിനെതിരായ പോരാട്ടത്തില്‍ രാഷ്ട്രീയ, സൈനിക തലങ്ങളില്‍ വീണ്ടുവിചാരത്തിനോ വിട്ടുവീഴ്ചയ്‌ക്കോ മുതിരരുതെന്ന മുന്നറിയിപ്പുമായി ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി
ഇറാൻ ഇസ്രയേലിനോട് പ്രതികാരം ചെയ്താൽ, തിരിച്ചടിക്കാൻ അമേരിക്കൻ സൈന്യം തയ്യാറായാൽ, അവരെ കാത്തിരിക്കുന്നത് വലിയ ദുരന്തമായിരിക്കും. ആണവ ശക്തിയായ ഇറാനെ
ജറുസലേം: ഇസ്രയേലിനു തിരിച്ചടി നൽകരുതെന്ന യൂറോപ്യൻ രാജ്യങ്ങളുടെ അഭ്യർഥന തള്ളി ഇറാൻ. മേഖലയിൽ സ്ഥിതി വഷളാകാതിരിക്കാൻ ഇസ്രയേലിനെ ആക്രമിക്കുന്നത് ഇറാൻ
ഗാസ: ഗാസയിലുടനീളം ഇന്നും ആക്രമണം അഴിച്ചുവിട്ട് ഇസ്രായേല്‍ അധിനിവേശ സേന. ഗാസ സിറ്റി, മഗാസി ക്യാമ്പുകളില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍
ഇസ്രയേൽ – ഇറാൻ യുദ്ധം പൊട്ടി പുറപ്പെടാനിരിക്കെ , ഇറാൻ പ്രതികാരം വീട്ടിയാൽ തിരിച്ചടിക്കാൻ ഇസ്രയേലിന് ഒപ്പം ചേർന്ന് അമേരിക്ക
ലോക സാമ്പത്തിക വിപണിയെയും, ലോക ആയുധ വിപണിയെയും, അനവധി വര്‍ഷങ്ങളായി നിയന്ത്രിച്ചുകൊണ്ടിരിക്കുന്ന അമേരിക്കയുടെ സര്‍വ്വാധിപത്യം, വലിയ തകര്‍ച്ചയിലേക്കാണ് ഇപ്പോള്‍ കൂപ്പ്
ഇറാൻ – ഇസ്രയേൽ യുദ്ധം ഒഴിവാക്കാൻ അണിയറയിൽ ഖത്തറിൻ്റെ മധ്യസ്ഥതയിൽ നടന്ന ചർച്ചകൾ വിഫലമായി. അമേരിക്കയുടെയും ഇസ്രയേലിൻ്റെയും ആവശ്യം ഒരു
ഇറാന്റെ പ്രതികാരം എങ്ങനെ ആയിരിക്കുമെന്ന ആശങ്ക നിലനില്‍ക്കെ ഖത്തറിനെയും ഈജിപ്തിനെയും മുന്‍നിര്‍ത്തി തിരക്കിട്ട അനുനയ ചര്‍ച്ചയാണ് അമേരിക്ക ഇപ്പോള്‍ നടത്തിവരുന്നത്.
ഗാസ; തെക്കൻ ഗാസയിലെ ഖാൻ യൂനിസിൽനിന്ന് ആളുകളെ വീണ്ടുമൊഴിപ്പിക്കാൻ ഇസ്രയേൽ ശ്രമം. നഗരത്തിന്റെ കിഴക്കൻ മേഖലയിലുൾപ്പെടെ ആക്രമണവും രൂക്ഷമാക്കി. അൽ