ഒടുവില്‍ ലോകം ഭയപ്പെടുന്ന നാശത്തിലേക്കാണിപ്പോള്‍ കാര്യങ്ങള്‍ എത്തിനില്‍ക്കുന്നത്. ആണവായുധം പ്രയോഗിക്കുമെന്ന മുന്നറിയിപ്പ് റഷ്യ നല്‍കി കഴിഞ്ഞു. ഒരു തീരുമാനം എടുത്താല്‍
സമ്പൂര്‍ണ്ണ നാശം ലക്ഷ്യം വെച്ചുള്ള നെതന്യാഹുവിന്റെ ആക്രമണങ്ങളില്‍ ഇതിനു മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്ത നഷ്ടമാണ് ഹിസ്ബുള്ളയുടെ നേതൃനിരയില്‍ ഇക്കുറി ഉണ്ടായിരിക്കുന്നത്. യുദ്ധം
ടെൽ അവീവ്: ലെബനനിൽ കര ആക്രമണത്തിന് സൈന്യം തയാറെടുക്കുന്നതായി ഇസ്രയേൽ സൈനിക മേധാവി ലഫ്റ്റനന്റ് ജനറൽ ഹെർസി ഹാലേവി. കര
ബെയ്റൂട്ട്: ലെബനനിൽ അഞ്ചുദിവസത്തിനിടെ പലായനം ചെയ്തത് 90,000 പേർ. യുഎൻ ആണ് കണക്കുപുറത്തുവിട്ടത്. കൂടുതൽ പ്രദേശങ്ങളിലേക്ക് ഇസ്രയേൽ ആക്രമണം വ്യാപിപ്പിച്ചതോടെ,
ലോകത്ത് ഇപ്പോൾ ഉണ്ടായ എല്ലാ സംഘർഷങ്ങളുടെയും പിന്നിൽ പ്രവർത്തിക്കുന്നത് അമേരിക്കയാണ്. ഇസ്രയേലിനെ ഉപയോഗിച്ച് ലെബനിലും ഗാസയിലും ആക്രമണം നടത്തുന്ന അമേരിക്കൻ
ഇസ്രയേലിനുള്ള അമേരിക്കയുടെ നിരുപാധികമായ പിന്തുണയും ഗാസയിലെ വെടിനിര്‍ത്തല്‍ ഉറപ്പാക്കുന്നതിലെ സമ്പൂര്‍ണ പരാജയവും എല്ലാറ്റിനും പുറമെ ലെബനനില്‍ ഇസ്രയേല്‍ നടത്തിയ നരഹത്യയും
ബെയ്റൂട്ട്: ലെബനിൽ ഇസ്രയേൽ ആക്രമണം കടുപ്പിച്ചതോടെ ബെയ്റൂട്ടിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കി വിവിധ രാജ്യങ്ങൾ. അമേരിക്ക, ഫ്രാൻസ്, ജർമനി എന്നീ രാജ്യങ്ങളാണ്
ഗാസ: ഹമാസ് തലവൻ യഹ്‌യാ സിൻവാറിനെക്കുറിച്ച് ഏതാനും ദിവസങ്ങളായി ഒരു വിവരവുമില്ലെന്ന് ഇസ്രയേൽ മാധ്യമങ്ങൾ. ആക്രമണം തുടങ്ങിയത് മുതൽ ഗാസയിലെ
ദോഹ: ഇസ്രയേൽ-ഹിസ്ബുള്ള സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ, ബെയ്‌റൂട്ടിലേക്കുള്ള വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചതായി ഖത്തർ എയർവേയ്സ് അറിയിച്ചു.ലെബനനിലെ നിലവിലെ സുരക്ഷാ
മിഡില്‍ ഈസ്റ്റിന്റെ നയതന്ത്ര ഭൂപടത്തില്‍ സൗദി അറേബ്യയുടെ പേരെഴുതി ചേര്‍ക്കാന്‍ അമേരിക്ക ഏറെ നാളായി പരിശ്രമിക്കുന്നുണ്ട്. എന്നാല്‍ ‘പലസ്തീന്‍ രാഷ്ട്രം