വയനാട്ടിലെ ജനങ്ങൾക്ക് 4 കോടിരൂപ സഹായവുമായി ആസ്റ്റർ ഡി.എം ഹെൽത്ത്കെയർ. ദുരന്തമുഖത്ത് പരിക്കേറ്റവർക്ക് അടിയന്തരചികിത്സ നൽകുന്നതിന് പുറമെ, 4 കോടി
വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ 330 മരണം. ഇന്ന് നിലമ്പൂരിൽ നിന്നും 5 മൃതദേഹങ്ങളും മേപ്പാടിയിൽ നിന്ന് ആറ് മൃതദേഹങ്ങളുമാണ് കണ്ടെത്തിയത്.
തമിഴ്നാടിന്റെ ആവശ്യവും കേരളത്തിന്റെ ആശങ്കയും പരിഹരിക്കത്തക്കവിധം മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തീരുമാനം ഉണ്ടാക്കാന്‍ ഇതുവരെയും അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല.
മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തവേദനയില്‍ വിറങ്ങലിച്ചു നില്‍ക്കുന്ന വയനാട്ടുകാര്‍ വികാരവായ്പോടെ പറയുന്നത് ഞങ്ങളെ രക്ഷിക്കാന്‍ കേശവേന്ദ്രകുമാര്‍ എന്ന കളക്ടര്‍ ഉണ്ടായിരുന്നെങ്കില്‍ എന്നാണ്.
മേപ്പാടി: മുണ്ടക്കൈ ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 293 ആയി ഉയർന്നു. 200 പേരെയാണ് കാണാതായത്. ഇവരിൽ 29 പേർ കുട്ടികളാണ്.
കൽപ്പറ്റ: ഏറ്റവും മികവാർന്ന പ്രവർത്തനം പട്ടാളത്തിൻ്റേതാണെന്ന് സർവകക്ഷി യോഗത്തിനു ശേഷം മുഖ്യമന്ത്രി പറഞ്ഞു. മണ്ണിനിടയിലുള്ള ആളുകളെ കണ്ടെത്താൻ മെഷിനറി ഉണ്ടായിരുന്നില്ല.
മലയാളികള്‍ നേരിട്ട ഏറ്റവും വലിയ ഉരുള്‍പൊട്ടല്‍ ദുരന്തം നടന്നത് 1924 ല്‍ പാലക്കാട് നെല്ലിയാമ്പതിയിലാണ്. സ്വാതന്ത്ര്യത്തിന് മുമ്പ് ഇന്ത്യ ബ്രിട്ടീഷ്
ആലപ്പുഴ: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ആഘോഷ പരിപാടികൾ ഒഴിവാക്കി നെഹ്‌റുട്രോഫി ജലമേള നടത്താൻ എൻടിബിആർ യോഗത്തിൽ തീരുമാനം. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ
മുണ്ടക്കൈ: വയനാട് മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ മരണസംഖ്യ 282 ആയി ഉയർന്നു. മരിച്ചവരിൽ 23 കുട്ടികളും. രക്ഷാപ്രവർത്തനം മൂന്നാം ദിവസവും പുരോഗമിക്കുന്നു.
മേപ്പാടി: കേരളത്തെ കണ്ണീരിലാഴ്ത്തിയ മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഇതുവരെ കണ്ടെടുത്തത് 240 മൃതദേഹങ്ങള്‍. 225 പേരെ ഇനിയും കണ്ടെത്താനുള്ളതെന്നും അനൗദ്യോഗിക