കല്പറ്റ: മുണ്ടക്കൈ ദുരന്തത്തിൽ മരണപ്പെട്ടവരുടെ എണ്ണം 205 ആയി. 45 ശരീര ഭാഗങ്ങൾ ദുരന്തമുഖത്തുനിന്ന് കണ്ടെത്തിയിട്ടുണ്ട്. ദുരന്തത്തിൽ മരണപ്പെട്ടവരിൽ തിരിച്ചറിഞ്ഞ
കൽപ്പറ്റ: വയനാട് മുണ്ടക്കൈ ഉരുൾപ്പൊട്ടലിൽ മരണം 194 ആയി. 89 പേരെ തിരിച്ചറിഞ്ഞു. ദുരന്തമുഖത്ത് രക്ഷാദൗത്യം ശക്തമാക്കിയിരിക്കുകയാണ്. വീടുകൾക്കടിയിൽ കുടുങ്ങിക്കിടക്കുന്നവരിലേക്ക്
തുടര്‍ച്ചയാവുന്ന ദുരന്തങ്ങളുടെ ഏറ്റവും ഒടുവിലത്തെ അധ്യായമാണ് ചൂരല്‍മല. കേരളം കണ്ടതില്‍ വച്ച് ഏറ്റവും വലിയ ഉരുള്‍പൊട്ടല്‍. മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനോട്
മേപ്പാടി: വയനാട്ടിലെ ഉരുൾപൊട്ടലിൽ മരണസംഖ്യ 225 ആയി. 89 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. 123 മരണങ്ങൾ ഔദ്യോഗികമായി സ്ഥിരീകരിച്ചു. മരിച്ചവരിൽ 91
മുണ്ടക്കൈ, ചൂരൽമല മേഖലയിൽ കഴിഞ്ഞ ദിവസം ഉണ്ടായത് വയനാടിന്റെ ഉള്ളുലച്ച അഞ്ചാമത്തെ ഉരുൾപൊട്ടൽ. കഴിഞ്ഞ മൂന്ന് തവണയും ഉരുൾപൊട്ടിയത് മുണ്ടക്കൈ
ഇന്നലെ ഉച്ചയോടെ തുടങ്ങിയ പോസ്റ്റ്മോർട്ടം നടപടികൾ ഇന്ന് രാവിലെയും തുടരുകയാണ്. 32 മൃതദേഹങ്ങളുടെയും 25 ശരീര ഭാഗങ്ങളുടെയും പോസ്റ്റ്മോട്ടമാണ് പൂർത്തിയായത്.രണ്ട്
വയനാട്: ദുരന്തത്തിൽ രക്ഷാപ്രവർത്തനത്തിനായി ബെയിലി പാലം നിർമാണത്തിനുള്ള ഭാഗങ്ങളും ഉപകരണങ്ങളുമായി സൈന്യം എത്തുന്നു. ഡൽഹിയിൽ നിന്ന് ഇന്ത്യൻ വ്യോമസേന വിമാനത്തിൽ
കേരളത്തിൻ്റെ മനസാക്ഷിയെ ഞെട്ടിച്ച വൻ ദുരന്തമാണ്, ചെമ്പ്ര കൊടുമുടിയുടെ താഴ്‌വാരത്ത് സ്ഥിതി ചെയ്യുന്ന, വയനാട് ചൂരൽമലയിൽ ഉണ്ടായിരിക്കുന്നത്. ദുരന്തത്തിൽപ്പെട്ടവരുടെ എണ്ണം
മേപ്പാടി: മുണ്ടക്കൈയിലെയും ചൂരൽമലയിലെയും ഉരുൾപൊട്ടലിൽ 166 മരണം സ്ഥിരീകരിച്ചു. നാലു സംഘങ്ങളായി 153 രക്ഷാപ്രവർത്തകർ മുണ്ടക്കൈയിലെത്തി. അത്യാവശ്യമായി കുടിവെള്ളം എത്തിക്കണമെന്ന്
വയനാട്: മുണ്ടക്കൈ ദുരന്തത്തിൽ ഒരു കുടുംബത്തിലെ നാലുപേർ തകർന്ന വീടിനുള്ളിൽ ഉണ്ടെന്ന് രക്ഷാപ്രവർത്തകർ. വീട് പൂർണമായും മണ്ണിൽ താഴ്ന്നുപോയിട്ടുണ്ട്. ഇവരെ