വരാനിരിക്കുന്ന സാമ്പത്തിക ഇടപാടുകളുടെ സ്രോതസ്സുകളിൽ കർശനമായ നിയന്ത്രണം ചെലുത്താനാണ് അമേരിക്ക തുർക്കിയെ നിർബന്ധിക്കുന്നത്. ക്രയവിക്രയങ്ങളിൽ ഇടപെടുകയും, അക്കൗണ്ടുകൾ മരവിപ്പിക്കുകയും തുടങ്ങി,
അമേരിക്കയ്ക്ക് തരംപോലെ ഉപയോഗിക്കാനുള്ള ഒരു സഖ്യകക്ഷിയായി നിലനില്‍ക്കണോ അതോ ജനങ്ങളുടെ അഭിലാഷങ്ങള്‍ക്കൊത്ത് കുതറി മാറണോ എന്ന അതിനിര്‍ണായക ചോദ്യത്തിന്റെ മുനമ്പിലാണ്
തുര്‍ക്കിയും റഷ്യയും തമ്മിലുള്ള സാമ്പത്തിക ഇടപാട് കാലാകാലങ്ങളായി നിലനില്‍ക്കുന്നതാണ്. റഷ്യയുമായി കൂടുതല്‍ ഇറക്കുമതി വ്യാപാരബന്ധങ്ങള്‍ കൈകൊള്ളുന്നതുകൊണ്ട് തന്നെ റഷ്യയ്ക്കെതിരായ ഉപരോധങ്ങളില്‍
ഏറ്റവും അടുത്ത സഖ്യരാഷ്ട്രങ്ങളില്‍ ഒന്നാം സ്ഥാനത്തുള്ള അമേരിക്കയുമായി അസ്വാരസ്യങ്ങള്‍ പ്രകടിപ്പിച്ച് ഇടഞ്ഞ് തുടങ്ങിയിരിക്കുകയാണ് ജോര്‍ജിയ. സോവിയറ്റ് സോഷ്യല്‍ റിപ്പബ്ലിക്കിന്റെ ഭാഗമായിരുന്ന,
റഷ്യ – യുക്രെയിൻ യുദ്ധത്തിൽ യുക്രെയിന് ആയുധം നൽകുന്നതിലുള്ള വിലക്ക് സ്വീറ്റ്സർലാൻഡ് എടുത്ത് കളയണമെന്ന് ആവശ്യപ്പെട്ട് അമേരിക്കയും നാറ്റോ രാജ്യങ്ങളും
ആഗോള സംഘർഷങ്ങളിൽ, നിഷ്പക്ഷതയ്ക്ക് പേരുകേട്ട രാജ്യമാണ് സ്വിറ്റ്സർലൻഡ്. റഷ്യ- യുക്രെയിൻ യുദ്ധത്തിലും അവർ ഈ പതിവ് മാറ്റിയിരുന്നില്ല. യുദ്ധങ്ങളിൽ ഏർപ്പെടാൻ
വാഷിംഗ്ടൺ: നിരവധി രാജ്യങ്ങളുടെ പ്രതിനിധികൾ പങ്കെടുത്ത വേദിയിൽ യുക്രൈൻ പ്രസിഡന്റ് സെലൻസ്കിയെ ബൈഡൻ മാറിവിളിച്ചത് ‘പുടിൻ’ എന്നും വൈസ് പ്രസിഡന്റ്