വയനാട്: ഉരുൾപൊട്ടൽ ദുരന്തമുണ്ടായ സ്ഥലത്ത് നാലാം ദിനം രക്ഷാപ്രവർത്തനം തുടരുന്നതിനിടെയാണ് റഡാർ പരിശോധനയിൽ മണ്ണിനടിയിൽ നിന്ന് സിഗ്നൽ ലഭിച്ചത് .
വയനാട്: മുണ്ടക്കൈ – ചൂരൽമല ദുരന്ത രക്ഷാദൗത്യം ഊർജ്ജിതമാക്കാൻ കേന്ദ്ര സംസ്ഥാന സേനാ വിഭാഗത്തിലെ 1769 പേർ. കൂടാതെ തമിഴ്നാട്,
വയനാട് മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ രക്ഷാദൗത്യം മൂന്നാം ദിനത്തിലേക്ക്. ചൂരൽമലയിലും മുണ്ടക്കൈയിലും രാവിലെയോടെ തിരച്ചിൽ ആരംഭിച്ചു. ഇന്നത്തെ തെരച്ചിൽ യന്ത്രസഹായത്തോടെയാണ് നടക്കുക.
മലപ്പുറം: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ രക്ഷാപ്രവർത്തനങ്ങളിൽ സജീവമാകാൻ മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ
പ്രകൃതി ദുരന്തമുണ്ടായ സ്ഥലങ്ങളിലേക്ക് കാഴ്ചകൾ കാണാനായി ആരും പോകരുതെന്ന് കേരള പൊലീസ് അറിയിപ്പ്. വയനാട്ടിലെ മുണ്ടക്കൈയിൽ ഉരുൾ പൊട്ടി വൻ
പൊതുജന അറിവിനുവേണ്ടി പ്രസിദ്ധീകരിക്കുന്നത്, ആവിശ്യവും നിർബന്ധവും ഇല്ലെങ്കിൽ വയനാട് യാത്ര ഒഴിവാക്കുക. ചുരത്തിൽ ഗതാഗത തടസമുണ്ടാകാതിരിക്കാൻ ജാഗ്രത കാണിക്കുക. മുണ്ടക്കൈ
വയനാട്ടിൽ ഉണ്ടായിരിക്കുന്നത് വൻ ഉരുൾപൊട്ടലാണ്, മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളിലാണ് ഉരുൾപൊട്ടൽ ഉണ്ടായത്. മരണ സംഖ്യ 15 ആയി ഉയർന്നു. അതേസമയം
കർണാടക ഷിരൂരിലെ രക്ഷ ദൗത്യത്തിൽ നിർണായക പുരോഗതി. ഗംഗാവലി നദിയിൽ അർജുന്റെ ലോറിയുണ്ടെന്ന് ഉറപ്പിച്ചതിനു പിന്നാലെയാൻ പ്രാദേശിക മുങ്ങൽ വിദഗ്ദ്ധരായ
കർണാടക ഷിരൂരിലെ രക്ഷ ദൗത്യത്തിൽ നിർണായക പുരോഗതി. ഗംഗാവലി നദിയിൽ അർജുന്റെ ലോറിയുണ്ടെന്ന് ഉറപ്പിച്ചു. റിട്ടയേർഡ് മേജർ ജനറൽ ഇന്ദ്രബാലൻ
കർണാടകയിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മലവെള്ളപ്പാച്ചിലിൽ ഷിരൂരിലെ ഗംഗാവലി നദിക്ക് മറുകരയിലും ഉണ്ടായത് വലിയ നാശനഷ്ടങ്ങൾ. നദിക്കരയിലെ ഉള്ളുവാര എന്ന ഗ്രാമത്തിലേക്ക്