കല്‍പ്പറ്റ: മേപ്പാടി മുണ്ടക്കൈ – ചൂരൽമല – അട്ടമല ഉരുൾപൊട്ടലിൽ മരണമടഞ്ഞവരുടെ ആശ്രിതർക്ക് ആശ്വാസ ധനസഹായം നല്‍കുന്നതിന് നാലു കോടി
തിരുവനന്തപുരം: വയനാട് ദുരന്തത്തിൽ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും. ഒരു ലക്ഷം രൂപയാണ് മുഖ്യമന്ത്രി
തിരുവനന്തപുരം: വയനാട് ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ പാർലിമെന്റിൽ സമ്മർദം ചെലുത്തുന്നുണ്ടെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ. പ്രഖ്യാപിക്കാത്തത് എന്തുകൊണ്ടെന്ന് അറിയില്ല. സർക്കാരിനെ
കൽപ്പറ്റ: വയനാട് ദുരന്തത്തിൽപ്പെട്ടവർക്കായി ഓരോ വ്യക്തിയും സംഘടനകളും അവരെ കൊണ്ട് കഴിയാവുന്ന സഹായങ്ങളെത്തിക്കാനുള്ള തിരിക്കിലാണ്. ബന്ധുക്കളും കിടപ്പാടവുമൊക്കെ നഷ്ടപ്പെട്ടവർക്കെല്ലാം ഇനി
വയനാട് ജില്ലയിലും നിലമ്പൂർ താലൂക്കിലും ഉപഭോക്താക്കൾക്ക് സൗജന്യ സർവീസുമായി ബി.എസ്.എൻ.എൽ. മൂന്നു ദിവസത്തേക്കാണ് സൗജന്യ സർവീസ് ലഭിക്കുക. ബി.എസ്.എൻ.എൽ ഫോണിൽനിന്ന്
വയനാട് ദുരന്തത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഒരു കോടി രൂപ സംഭാവന നൽകും. കൂടാതെ,കോഴിക്കോട് ജില്ലയിലെ
വയനാട്ടിലെ ജനങ്ങൾക്ക് 4 കോടിരൂപ സഹായവുമായി ആസ്റ്റർ ഡി.എം ഹെൽത്ത്കെയർ. ദുരന്തമുഖത്ത് പരിക്കേറ്റവർക്ക് അടിയന്തരചികിത്സ നൽകുന്നതിന് പുറമെ, 4 കോടി
തുടര്‍ച്ചയാവുന്ന ദുരന്തങ്ങളുടെ ഏറ്റവും ഒടുവിലത്തെ അധ്യായമാണ് ചൂരല്‍മല. കേരളം കണ്ടതില്‍ വച്ച് ഏറ്റവും വലിയ ഉരുള്‍പൊട്ടല്‍. മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനോട്
മുണ്ടക്കൈ: വയനാട് മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ മരണസംഖ്യ 282 ആയി ഉയർന്നു. മരിച്ചവരിൽ 23 കുട്ടികളും. രക്ഷാപ്രവർത്തനം മൂന്നാം ദിവസവും പുരോഗമിക്കുന്നു.
കൽപ്പറ്റ: ദുരന്തമേഖലയിലെ സൈന്യത്തിന്റെ സേവനം എടുത്തുപറയേണ്ടതാണെന്ന് മുൻ എം.പിയും പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി. വയനാട്ടിലെ ജനങ്ങളെ പിന്തുണക്കേണ്ടതും അവർക്ക്